“നബിയുടെ കാലശേഷം ഇസ്‌ലാം ഇന്നുവരെയും പ്രചരിച്ചുകൊണ്ടിരിക്കുന്നു. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ മഹാഭൂഖണ്ഡങ്ങളിൽ പ്രവാചകാഗ്രണിയുടെ മതാനുസാരികളായ അനേകകോടി ജനങ്ങൾ ഇപ്പോൾ അധിവസിക്കുന്നുണ്ട്. അജ്ഞരും പാപിഷ്ഠരുമായ മനുഷ്യജാതിയെ നികൃഷ്ടാവസ്ഥയിൽ നിന്നുദ്ധരിച്ച്, Share on: WhatsApp
അപ്പോൾ, ഒരു ചരിത്രകാരൻ, ആയിരക്കണക്കിന് നിവേദനങ്ങളുള്ള തന്റെ ഒരു ഗ്രന്ഥത്തിൽ, ഏതോ ഒരു മൂലയിൽ ഒരു നാലു വരി നീളത്തിൽ എഴുതി ചേർത്ത, ‘നുണയനെന്ന് ആരോപിക്കപ്പെട്ട ഒരു റാവി’യിൽ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു ‘വ്യാജ നിവേദന’ത്തിൽ, പ്രവാചകൻ (സ) തന്റെ ‘മുറപ്പെണ്ണായ’ Share
ഇത്തരം സന്ദർഭങ്ങളിൽ, മൃദുലമായ അടി അനുവദിച്ചപ്പോഴും “ഭാര്യയുടെ മുഖത്ത് അടിക്കുകയോ അപമാനിക്കുകയോ ചെയ്യരുത്” എന്നും “ജനങ്ങൾക്കിടയിൽ പിണക്കം പ്രകടിപ്പിക്കുകയോ അവമതിക്കുകയോ ചെയ്യരുത്” എന്നും പ്രവാചകൻ (സ) പ്രത്യേകം ഉപദേശിച്ചതു കൂട ചേർത്തു വായിക്കുക. Share on: WhatsApp
എണ്ണിയാലൊടുങ്ങാത്ത മനുഷ്യ നിർമ്മിത ധാർമിക തത്ത്വങ്ങളുമായി ഇണങ്ങിയും പിണങ്ങിയും… തത്ത്വങ്ങൾ കൊണ്ട് തത്ത്വങ്ങളെ പരിണയിപ്പിച്ചും പരിഗ്രഹിപ്പിച്ചും… ഭൗതികവാദം ധർമ്മാന്വേഷണ പര്യടനം തുടർന്നു കൊണ്ടേയിരിക്കുകയാണ്. എന്തിനീ അന്വേഷണങ്ങൾ എന്നതു പോലും Share on: WhatsApp
യഥാർത്ഥത്തിൽ, തങ്ങൾ ഇച്ഛിക്കുന്നവ ധാർമിക വൃത്തത്തിൽ ഉൾപ്പെടുത്താനും തങ്ങൾ ഇച്ഛിക്കുന്നവ ധാർമിക വൃത്തത്തിൽ നിന്ന് പുറംതള്ളുവാനുമാണ് ഈ താത്ത്വീക ചർവിതചർവണങ്ങളൊക്കെയും. അടിസ്ഥാനപരമായി, നാസ്‌തികരുടെ ധാർമിക മാനദണ്ഡം ദേഹേച്ഛ മാത്രമാണ്. Share on: WhatsApp
അധാർമികവും അബദ്ധജഢിലവുമായ ‘ധാർമിക’ സിദ്ധാന്തങ്ങൾ കാരണമാണ് ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നിട്ടുള്ളതും ഉപദ്രവിച്ചിട്ടുള്ളതും ഭൗതികവാദികളായത്. മനുഷ്യരാശിയുടെ ക്ഷേമത്തെ മുൻ നിർത്തി, സോഷ്യലിസത്തിന്റേയും സോഷ്യൽ ഡാർവിനിസത്തിന്റേയും Share on: WhatsApp
മതമല്ലാത്ത -നാസ്‌തികർ ആനയിക്കുന്ന- ഭൗതീകവും ബൗദ്ധീകവുമായ ഒരു മാനദണ്ഡങ്ങൾക്കും ആത്യന്തികമായ ധാർമിക മാനദണ്ഡങ്ങളായി (Ultimate Moral Standard) വർത്തിക്കാൻ സാധിക്കില്ല. മതത്തിന് മാത്രമെ സമഗ്രവും സമ്പൂർണവുമായ സാന്മാർഗിക നിർദേശങ്ങൾ Share on: WhatsApp