ഭാരതത്തിന്റെ പോരാട്ടഭൂമിയിൽ അടിയുറച്ച വിശ്വാസത്തോടെനിന്ന എണ്ണിയാൽതീരാത്ത മുസ്‌ലിംകളുടെ കഥകൾ പറയാനുണ്ട് കാലത്തിന്റെ കയ്യൊപ്പ് പകർത്തിയ ചരിത്രപുസ്തകത്താളുകൾക്ക്. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തെ പിച്ചിച്ചീന്തുവാൻ ബ്രിട്ടീഷുകാരുടെ മുന്നിൽ തടസ്സം Share on: WhatsApp
സൂര്യാസ്തമയത്തെ സംബന്ധിച്ച്, വിശ്വസ്ഥതയിലും ഓർമ്മശക്തിയിൽ ഉന്നതശ്രേണിയലങ്കരിക്കുന്ന നിവേദകന്മാർ ഉദ്ധരിച്ച ഹദീസിന് വിപരീതമായ, ഓർമ്മക്കുറവുള്ള ഒരു ദുർബലനായ റാവി ഉദ്ധരിച്ച നിവേദനമായതിനാൽ പ്രവാചകൻ (സ) പറഞ്ഞതായി ഈ ഹദീസ് സ്ഥാപിതമാകുന്നില്ല. Share on: WhatsApp
ഇമാം ദാറഖുത്നിയോ റാസിമാരോ ശേഷം വന്നവരോ ഇമാം ബുഖാരിയെയോ തന്റെ രചനയെയോ തള്ളിപ്പറയുകയായിരുന്നില്ല. ഉദ്ദേശ്യശുദ്ധിയോടെയുള്ള നിരൂപണമായിരുന്നു. അതിനാൽ, ആരും അവരെ ആക്ഷേപിച്ചില്ല. ആരോപണത്തിൽ കാമ്പില്ലെന്ന് Share on: WhatsApp
സ്വഹീഹിന്റെ സൂക്ഷ്മ വായന പുരോഗമിക്കുമ്പോൾ പണ്ഡിതന്മാർ നിശ്ചലമാകുന്ന, കാര്യംഗ്രഹിക്കാൻ ശ്രമിച്ചുനോക്കുകയും കെട്ടഴിയാതെ തല ചൊറിയുകയും ചെയ്യുന്ന, നിരവധി സ്ഥലങ്ങൾ ബുഖാരിയിലുണ്ട്. അത്തരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം തേടുന്ന വിലപ്പെട്ട രചനകൾ Share on: WhatsApp
ഹദീസിന്റെ ഭാഗമായല്ലാതെ കൊടുത്തിട്ടുള്ള നിരവധി ഖുർആൻ സൂക്തങ്ങളും സ്വഹീഹുൽ ബുഖാരിയിലുണ്ട്. അത്തരം ഖുർആൻ സൂക്തങ്ങളുടെ തഫ്സീർ നിർവ്വഹിക്കുക കൂടിയാണ് സന്ദർഭം ഉപയോഗപ്പെടുത്തിക്കൊണ്ട്. അതായത്, സ്വഹീഹുൽ Share on: WhatsApp
സ്വഹീഹ് ഇനത്തിലുള്ള മുസ്നദുകൾ മാത്രം സമാഹരിക്കുന്ന യജ്ഞത്തിലേക്ക് നീങ്ങുന്നത്. മുൻഗാമികളിൽ നിന്നും വ്യത്യസ്തമായ, കണിശമായ നിബന്ധനകൾ വെച്ചുകൊണ്ടാണ് ഇമാം ബുഖാരി ഹദീസുകളെ നിരൂപിച്ചത്. തന്റെ സ്വഹീഹിൽ സ്വഹീഹ് Share on: WhatsApp
നബി(സ്വ)യിലേക്ക് കണ്ണിചേരുന്ന ഹദീസുകളിൽ(മുസ്നദ്) പ്രത്യേക താല്പര്യം പ്രകടിപ്പിക്കുകയും മറ്റുള്ളതെല്ലാം അവഗണിക്കുകയും മുസ്നദിൽ പ്രാവീണ്യം നേടുകയും നിമിത്തം ‘അൽ മുസ്നദി’ എന്ന വാഴ്ത്തുനാമത്തിൽ അറിയപ്പെകയും ചെയ്ത പ്രസിദ്ധ ഹദീസ് Share on: WhatsApp
പടച്ചവന്റെ തീരുമാനങ്ങൾ ഒന്നും തന്നെ ആകസ്മികമല്ല. നാം തുഴയുന്ന ദിശയിലൂടെ ജീവിതം ഒഴുകുകയുമില്ല. സ്വപ്‌നങ്ങൾ ഒന്നും ഒരു ദിവസം കൊണ്ടോ വർഷങ്ങൾ കൊണ്ടോ അവസാനിക്കുന്നുമില്ല. ഒരു ജീവനു താഴെ മാത്രമേ ഏതൊരു സ്വപ്നവും നിൽക്കുന്നുള്ളൂ. മാതൃത്വം, അത് മഹനീയം തന്നെയാണ്. Share