ആനുകാലികം

/ആനുകാലികം

ചേലാകർമ്മം: മതവും ശാസ്ത്രവും

ചേലാകർമ്മം ചെയ്യൽ “ശുദ്ധപ്രകൃതി” (ഫിത്റത്ത്) യുടെ ഭാഗമാണെന്നും, ഇബ്രാഹം നബി ചേലാകർമ്മം ചെയ്‌തിട്ടുണ്ടെന്നും, ഇസ്‌ലാം സ്വീകരിച്ചവരോട് ചേലാകർമ്മം ചെയ്യാൻ പ്രവാചകൻ (സ) കൽപിച്ചിട്ടുണ്ടെന്നുമാണ് പരിഛേദനയുമായി ബന്ധപ്പെട്ട് വന്ന ഹദീസുകളിൽ Share on: WhatsApp

പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം?

വിശ്വാസികൾക്കുള്ള ഇത്തരത്തിലുള്ള സമ്മാനങ്ങളിൽ ദയവു ചെയ്ത് ഇതിലൊന്നും വിശ്വാസമില്ലാത്തവർ ഇടപെടരുതെന്നാണ് അപേക്ഷിക്കാനുള്ളത്. പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം? Share on: WhatsApp

ഗ്രഹണം: അന്ധവിശ്വാസങ്ങൾക്കെതിരെ ഇസ്‌ലാം

മനുഷ്യരേ, നിങ്ങൾ വിഗ്രഹങ്ങളെയും ശവകുടീരങ്ങളെയും ഒഴിവാക്കി ഒരു അറേബ്യൻ ദൈവത്തെ ആരാധിച്ചുകൊള്ളുവിൻ എന്നോ കൃഷ്ണനെയും ക്രിസ്തുവിനെയുമെല്ലാം ഒഴിവാക്കി മുഹമ്മദ് നബിﷺയെ ആരാധിച്ചുകൊള്ളുവിൻ എന്നോ ഉള്ള തത്ത്വത്തിലേക്കല്ല Share on: WhatsApp

കണക്കറിയാത്തത് യുക്തിവാദികൾക്ക്

മുഹമ്മദ് ബിൻ മൂസ അൽ ഖവാരിസ്മി ഇസ്‌ലാമിക കർമ്മശാസ്ത്ര പണ്ഡിതനായിരുന്നു. ഇൽമുൽ വറാസത് അഥവാ ഇസ്‌ലാമിലെ അനന്തരാവകാശ വൈജ്ഞാനിക മേഖല കണക്കുമായി നേർക്കുനേരെ ബന്ധമുള്ളത് കൊണ്ടായിരുന്നു അദ്ദേഹം ഗണിതം പഠിച്ചു തുടങ്ങിയത്. Share on:

ഭൗതികവാദങ്ങളുടെ അധാർമികതയും, ഇസ്‌ലാമിലെ ധാർമികതയും

ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിലാണ് കേരളത്തിലും ഭൗതിക പ്രസ്ഥാനത്തിൻ്റെ അലയൊലികൾ ഉണ്ടാകുന്നത്, ആദ്യം ജാതി വിരുദ്ധ സമരങ്ങളുടെ പശ്ചാത്തലത്തിലും പിന്നീട് Share on: WhatsApp

ഭൂമിയിലല്ല, സ്വർഗ്ഗത്തിലാണത്രേ ഇസ്‌ലാമിലെ വർണവിവേചനം..!!

ഇനി വർണ വിവേചനത്തിലേക്കു വരാം. ഈൻ എന്നാൽ കണ്ണുകൾ എന്നാണ് അർത്ഥം. ഹൂർ എന്നാൽ വെളുത്തത്. അതായത് കണ്ണുകളെയാണ് ഇവിടെ വർണിച്ചിരിക്കുന്നത്. കണ്ണിലെ വെളുപ്പ് കൂടിയ ഇണകൾ എന്നേ ഇവിടെ അർത്ഥമുള്ളൂ.. Share on:

ഭൂമിയുടെ ഗോളാകൃതിയും ഖുർആനും

ദൃഷ്ടാന്തങ്ങളുടെ കലവറയാണ് ഖുർആൻ. ശാസ്ത്ര പുരോഗതിയിലൂടെ മനുഷ്യൻ വളരെയേറെ മുന്നോട്ടു പോയിട്ടും, പതിനാലു നൂറ്റാണ്ടുകൾ പഴക്കമുള്ള ആ ഗ്രന്ഥത്തിലെ പരാമർശങ്ങളിലൊന്നെങ്കിലും തെറ്റാണെന്ന് … Share on: WhatsApp

കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -8

കോവിഡ് 19 നെപ്പോലെയുള്ള രോഗങ്ങളില്ലാതാക്കാൻ ദൈവമെന്തുചെയ്തുവെന്ന ചോദ്യത്തിനുള്ള എട്ടാമത്തെ ഉത്തരം മാരകമായ രോഗങ്ങളിൽ നിന്ന് മുക്തമായ രൂപത്തിൽ പ്രകൃതിയുമായി ഇണങ്ങി ജീവിക്കുവാൻ പറ്റിയ മാർഗ്ഗനിർദേശങ്ങൾ നൽകാൻ പ്രവാചകന്മാരെ പറഞ്ഞയച്ചുവെന്നതാണ്. Share on:

മനക്കരുത്തില്ലാതെ മരണത്തെ മാടി വിളിക്കുന്നവർ

എവിടെയാണ് നമ്മുടെ കുട്ടികൾക്ക് പിഴക്കുന്നത് എന്ന് കണ്ടെത്തുകയും, അതിന് പരിഹാരം കാണേണ്ടതിനും പകരം ആത്മഹത്യയുടെ ഉത്തരവാദികൾ ആരാണെന്ന് കണ്ടു പിടിക്കുന്ന തിരക്കിലാണ് മാധ്യമങ്ങൾ. Share on: WhatsApp