ഖുർആനിന്റെ മാസമാണ് റമദാൻ. ഖുർആൻ പാരായണത്തിനും പഠനത്തിനുമെല്ലാം ഏറെ പ്രാധാന്യമുള്ള നാളുകൾ. ഖുർആൻ അവതീർണമായ മാസംപോലും ഏറെ ശ്രേഷ്ഠമെങ്കിൽ ഖുർആനിന്റെ മഹത്വം എത്രയായിരിക്കും! Share on: WhatsApp
അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കോര്‍ത്തിണക്കി നെയ്‌തെടുത്ത ഒരു വ്യാജപ്രചരണമാണിത്. തെറിവിളികള്‍ക്കും പരമതനിന്ദക്കും ‘വിമര്‍ശനം’ എന്നുപേരിട്ട് വൈജ്ഞാനിക രംഗത്ത് കൃത്രിമ മേല്‍വിലാസമുണ്ടാക്കി വെറുപ്പുകച്ചവടം നടത്താനുള്ള Share on: WhatsApp
പൊതു സമൂഹത്തിന് ബാങ്ക് ഒരു കാലത്തും മോശമായി തോന്നിയിട്ടില്ല, പകരം ബാങ്ക് നിലനിൽക്കുന്ന നാടുകളിൽ അതൊരു സമയത്തിൻറെ അറിവായി നിലനിൽക്കുന്നു. അതിന്റെ പ്രയോജനം ഇന്ന് കൂടി നിലനിൽക്കുന്നു എന്ന് ചുരുക്കം. Share on: WhatsApp
ഐശ്വര്യത്തെ, അല്ലാഹു ഹൃദയത്തിലാണ് Share on: WhatsApp
തന്റെ പാപങ്ങളെ പൊറുത്തു നൽകാനായി Share on: WhatsApp
സാമൂഹികാരോഗ്യത്തിന്റെ മതമാനങ്ങൾ എക്കാലത്തേക്കും പ്രസക്തമാണ്. കൊന്നതും കൊല്ലപ്പെട്ടതും എന്തിനെന്ന് ഇരു കൂട്ടർക്കും അറിയാത്ത കാലഘട്ടത്തെ അന്ത്യനാളിന്റെ അടയാളമായി നബി (സ) സൂചിപ്പിച്ചത് ഇവിടെ സ്മര്യമാണ്. Share on: WhatsApp
ഈ ചര്‍ച്ചകളെല്ലാം തന്നെ ഇസ്‌ലാമിക ലോകത്ത് നടന്നത് നൂറ്റാണ്ടുകള്‍ക്കു മുമ്പാണെന്നത് നാം പ്രത്യേകം ശ്രദ്ധിക്കുക. ആധുനിക ഇസ്‌ലാമോഫോബിക്കുകളോ, ഫെമിനിസ്റ്റുകളോ, ഇസ്‌ലാംവിമര്‍ശകരോ, നവനാസ്തികരോ ഒന്നും തന്നെ ജന്മംകൊള്ളുകയോ Share on: WhatsApp
പുരുഷൻ സ്ത്രീയിലേക്കും സ്ത്രീ പുരുഷനിലേക്കും ആകർഷിക്കപ്പെടുകയെന്നത് അല്ലാഹു നിർണയിച്ച പ്രകൃതി വ്യവസ്ഥയുടെ ഭാഗമാണ്. അതുകൊണ്ട് പ്രണയമെന്ന വികാരത്തെ ഇസ്‌ലാം ഉൾക്കൊള്ളുകയും അതിന്റെ പൂർത്തീകരണത്തിനായി വിവാഹമെന്ന സംവിധാനം ഏർപ്പെടുത്തുകയും Share on: WhatsApp