മനുഷ്യരെ മുറിവേൽപ്പിക്കാതെ ജീവിക്കുമ്പോഴാണ് നാം ശരിക്കും നമ്മെത്തന്നെ ബഹുമാനിക്കുന്നത്. സംവാദങ്ങളോ ചർച്ചകളോ തമാശകളോ ഒന്നും ആളുകളെ മുറിവേല്പിക്കാതെ ആവുമ്പോഴാണ് അത് മനോഹരമാവുന്നത്.
കാലിൽ തറച്ച മുള്ളിന്റെ വേദന സഹിക്കുന്നതിന് പോലും
വി: നിങ്ങളുടെ ധാർമിക കാഴ്ചപ്പാടെന്താണ്? നാസ്തു: ധാർമികത തലച്ചോറിൽ wired ആണ്. പൂവിനു സുഗന്ധമെന്ന പോലെ. വി: അപ്പൊ നിങ്ങളിൽ നിന്നും വരുന്ന ഇൻസസ്റ്റ് പോലുള്ള ദുർഗന്ധങ്ങൾ എങ്ങിനെ വരുന്നു? നാസ്തു: കിതാബിൽ പറഞ്ഞ തെറ്റും ശരിയുമല്ല
ദൃഷ്ടാന്തങ്ങളുടെ കലവറയാണ് ഖുർആൻ. ശാസ്ത്ര പുരോഗതിയിലൂടെ മനുഷ്യൻ വളരെയേറെ മുന്നോട്ടു പോയിട്ടും, പതിനാലു നൂറ്റാണ്ടുകൾ പഴക്കമുള്ള ആ ഗ്രന്ഥത്തിലെ പരാമർശങ്ങളിലൊന്നെങ്കിലും തെറ്റാണെന്ന് ശാസ്ത്രവസ്തുതകളെയോ ചരിത്രവസ്തുതകളെയോ അടിസ്ഥാനമാക്കി തെളിയിക്കുവാൻ
ധാർമ്മികതയുടെയും മാനവികതയുടെയും ഇന്ന് നിലനിൽക്കുന്ന മാനദണ്ഡമായ മുഹമ്മദ് നബി(സ)യുടെ ജീവിതത്തിലെ സംഭവങ്ങളെ സന്ദർഭങ്ങളിൽ നിന്ന് അടർത്തിയെടുത്ത് അവതരിപ്പിച്ചും തങ്ങളുടേതായ ദുർവ്യാഖ്യാനങ്ങൾ നൽകി വികലമാക്കിയും
സ്ത്രീ ബുദ്ധിയും മതവും കുറഞ്ഞവളാണെന്ന ഹദീഥിന്റെ താല്‍പര്യം വളരെ വ്യക്തമാണ്. കച്ചവടം, സാമ്പത്തികം തുടങ്ങി സാമ്പ്രദായികമായി, സ്ത്രീകള്‍ ബന്ധപ്പെടാത്ത മേഖലകളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ അറിവും ബൗദ്ധിക പാടവവും കുറഞ്ഞവരായിരുന്നു എന്ന സാമൂഹിക വസ്തുതയെ
ഭൗതികശാസ്ത്രരംഗത്തെ പ്രതിഭകൾ പോലും ‘മാറ്റമില്ലാത്ത പ്രപഞ്ചം’ എന്ന ആശയക്കാരായിരുന്നു. എന്നാൽ, പതിനാലു നൂറ്റാണ്ടുകൾക്കുമുമ്പ് അവതരിക്കപ്പെട്ട വിശുദ്ധ ഖുർആനിലെ പരാമർശങ്ങൾ കൃത്യവും സൂക്ഷ്മവുമായി നിലനിൽക്കുന്നു.
നശ്വരമീ ലോകത്തിൽ അനശ്വരമൂല്യങ്ങൾ പകർന്നു സ്നേഹത്തിൻ പൊന്നൊളി തൂകി… അലയടിച്ചു കാരുണ്യത്തിൻ കടലായ് ഉപമിച്ചു സ്നേഹത്തിൻ പ്രവാചകനായ്…
ഇസ്‌ലാം സ്വീകരിക്കുകയോ ആചരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും അവയുടെ പേരിൽ മർദ്ദനങ്ങളും പീഢനങ്ങളും അനുഭവിക്കേണ്ടി വരുകയും ചെയ്യുന്ന ദുരവസ്ഥ ഇല്ലാതാകുവാനും ഇസ്‌ലാം മതം പൂർണമായും ഉൾക്കൊണ്ട് ജീവിക്കാനും
അവകാശങ്ങളുടേയും സ്വാതന്ത്ര്യങ്ങളുടേയും സാക്ഷാൽക്കാരത്തിനായിരുന്നു ഇസ്‌ലാമിലെ ‘സ്വാതന്ത്ര്യ യുദ്ധങ്ങൾ’ എന്ന് ഓർക്കുക. അപ്പോൾ ഇസ്‌ലാം സ്വാതന്ത്ര്യ യുദ്ധങ്ങളിലൂടെ ലക്ഷ്യം വെച്ച വ്യവസ്ഥാ മാറ്റം ആധുനിക ലോക ക്രമത്തിൽ സാക്ഷാത്ക്കരിക്കപ്പെട്ടു കഴിഞ്ഞു.