മദ്ഹബുകളെ പിന്തുടരുന്ന ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യലെ മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളം മുത്തലാഖ് ചെയ്ത പുരുഷനോടൊപ്പം ജീവിക്കുവാൻ കഴിയില്ല. ജയിൽ ശിക്ഷ ഭയന്ന് പരസ്പരം അന്യരെന്ന് വിശ്വസിക്കുന്നവരെ ഒരുമിച്ചു ജീവിക്കുവാന്‍ Share on: WhatsApp
വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ അതിന്റെ അടിസ്ഥാനതത്ത്വങ്ങളിൽ തന്നെ മുസ്‌ലിംകളും ഇന്ത്യയിലെ മറ്റു മതവിശ്വാസികളും തമ്മിൽ വിയോജിക്കുന്നുണ്ട്. ഈ അടിസ്ഥാനതത്ത്വങ്ങളുടെ സ്വാധീനം അവയുടെ ദാമ്പത്യനിയമങ്ങളിലെല്ലാം ഉണ്ടായിരിക്കും. Share on: WhatsApp
മനുഷ്യരുടെ പെരുമാറ്റവും സ്വഭാവവും സാമ്പത്തികമായ ക്രയവിക്രയങ്ങളും കുടുംബാംഗങ്ങളുടെ പാരസ്പര്യവും സാമൂഹികജീവിതത്തില്‍ അനുസരിക്കേണ്ട വിധിവിലക്കുകളുമെല്ലാം ദൈവിക നിയമങ്ങള്‍പ്രകാരമാണ് ചിട്ടപ്പെടുത്തേണ്ടതെന്നും വിശ്വാസാനുഷ്ഠാനങ്ങളോടൊപ്പം Share on: WhatsApp
വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്ത പ്രവാചകന്മാരിലൂടെ പടച്ചവന്‍ അവതരിപ്പിച്ച ഈ വിധിവിലക്കുകളാണ് ശരീഅത്ത് എന്ന് അറിയപ്പെടുന്നത്. മാനവികതയെ ദീപ്തമാക്കുകയും സമാധാനപൂര്‍ണമായ വ്യക്തിജീവിതവും സംതൃപ്തമായ കുടുംബജീവിതവും Share on: WhatsApp
മുസ്‌ലിം വ്യക്തിനിയമത്തിനെതിരെയുള്ള നീക്കത്തിലൂടെ ഹിന്ദു-മുസ്‌ലിം ധ്രുവീകരണം സാധിക്കുമെന്നും അതിനെ വോട്ടാക്കി മാറ്റാനാകുമെന്നുമാണ് ഇപ്പോൾ അത് ചർച്ച ചെയ്യിപ്പിക്കുന്നവരുടെ പ്രതീക്ഷ. ഏകസിവിൽ കോഡ് വിഷയം Share on: WhatsApp
“നീ അവനെ ചീത്ത പറയേണ്ട; നോക്കിക്കോ, അവൻ അറിയപ്പെടുന്ന ഒരാളായിത്തീരും” മക്കളെക്കുറിച്ച പിതാക്കളുടെയെല്ലാം ആഗ്രഹത്തിന്റെ പ്രകടനം; നേരം വൈകിയതിന് ദേഷ്യം പിടിച്ച Share on: WhatsApp
ഒരുവിധമെല്ലാ രാജ്യങ്ങളും വൈജാത്യങ്ങളെ അംഗീകരിക്കുവാൻ മുന്നോട്ടു വന്നുകൊണ്ടിരിക്കുന്ന കാലമാണിത്. വ്യത്യസ്തതയുടെ അസ്തിത്വം വിവേചനത്തെ സൂചിപ്പിക്കുകയല്ല മറിച്ച് പരിപക്വമായ ജനാധിപത്വത്തെ ദ്യോതിപ്പിക്കുകയാണ് ചെയ്യുന്നത്. Share on: WhatsApp
പൗരന്റെ അടിസ്ഥാനാവകാശമായ മതസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയാണ് ഏകസിവില്‍കോഡ് നടപ്പാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യുന്നത്. പൗരന്മാര്‍ക്ക് അവര്‍ക്കിഷ്ടപ്പെടുന്ന മതമനുസരിച്ച് ജീവിക്കാന്‍ Share on: WhatsApp
ഏകീകൃത സിവിൽ നിയമം നടപ്പാക്കിയാൽ സംഭവിക്കുക ബഹുസ്വരതയിൽ അധിഷ്ഠിതമായ നമ്മുടെ നാടിന്റെ തകർച്ചയായിരിക്കും. ഗോൾവാൾക്കറിനെപ്പോലെയുള്ള ആർഎസ്എസ് നേതാക്കൾ പോലും Share on: WhatsApp
ജിന്നിനെയും പിശാചിനെയുമെല്ലാം കുറിച്ച ബോധമുണ്ടാക്കിയതോടോപ്പം അവയെ പേടിച്ച് ജീവിക്കുന്നതിന് പകരം അല്ലാഹുവിൽ ഭരമേൽപ്പിക്കുകയാണ് വേണ്ടതെന്നും എങ്കിൽ സർവ്വശക്തൻ അവയിൽ നിന്നെല്ലാം നമുക്ക് രക്ഷ Share on: WhatsApp