“ലോകത്ത് ഇന്നേവരെ ഒരു ജനതയും അനുഭവിക്കാത്ത പീഡനങ്ങളാണ് മംഗോളിയക്കാരുടെ അധിനിവേശകാലത്ത് ഇസ്‌ലാമും മുസ്‌ലിംകളും അനുഭവിച്ചത്” എന്ന് ക്രിസ്താബ്ദം 1233 ൽ മരണപ്പെട്ട, ‘അൽ കാമിലു ഫിത്താരീഖ്’എന്ന പതിനൊന്ന് വാള്യങ്ങളുള്ള ബ്രഹത്തായ ചരിത്രഗ്രൻഥത്തിന്റെ …
ക്വുർആൻ ക്രോഡീകരണവും ബന്ധപ്പെട്ട വിഷയങ്ങളും ധാരാളം വിമർശനങ്ങൾ ഉള്ള മേഖലയാണ്.
മുസ്‌ലിം പേരിൽ അഡ്രസ്സില്ലാത്ത ആരോ എഴുതിവിട്ട് യുക്തിവാദികളും പൊകവാദികളും, മുസ്‌ലിം നാമധാരികളും, ഇസ്‌ലാം വിമർശകരും, ചില മുസ്‌ലിം നിഷ്കുകളും, വ്യാപകമായി ഷെയർ ചെയ്ത് കൊണ്ടിരിക്കുന്ന പോസ്റ്റ് തുടങ്ങുന്നതിങ്ങനെ……
“നാണമില്ലേ നിങ്ങൾക്.? പത്തുകെട്ടിയ പ്രവാചകനെ പാടിപ്പുകഴ്ത്താൻ..? അത് ഗമയായി എടുത്തുപറയാൻ..?” സ്വതന്ത്ര’മനുഷ്യരായ’ യുക്തിവാദികളുടെയും ആന്റി-ഇസ്‌ലാമിസ്റ്റുകളുടെയും സ്ഥിരം ചോദ്യമാണിത്.
ചരിത്രം ഒരു ആയുധമാണ്. വര്ത്തമാനത്തേക്കാള് പ്രഹരശേഷിയുണ്ടതിന്.
‘കേരളവർമ്മയിലെത്തിയ ആദ്യദിവസമാണ്..നേരത്തെതന്നെ പരിചയമുള്ള എന്റെ സീനിയർ ഹിബയുടെ കൂടെ അഡ്മിഷൻ എടുക്കാനായി ഓഫിസിനു മുൻപിൽ നിൽക്കുമ്പോൾ അവളുടെ ഒരു സഹപാഠി ഞങ്ങളുടെ അടുത്തെത്തി എന്നെയും എന്റെ തട്ടത്തേയും…
കരച്ചിലടക്കാൻ കഴിയാതെ പലപ്രാവശ്യം വായന നിർത്തിവെക്കേണ്ടിവന്ന പുസ്തകമാണ് മുഹമ്മദ് ആമിർ ഖാന്റെ ‘ഫ്രെയിംഡ് ആസ് എ ടെററിസ്റ്റ്’.
അർദ്ധരാത്രിയിൽ സൂര്യൻ കത്തിനിൽക്കുന്നത് കാണുന്നില്ലേ.. താങ്കൾക്ക് ചൂടെടുക്കുന്നില്ലേ..
അമുസ്ലിംകളുമായി മരണം വരെ..
അങ്ങനെ ലോകത്ത് ആദ്യമായി മുസ്‌ലിം പേരുള്ള ഒരു വിദ്യാഭ്യാസസ്ഥാപനസമുച്ചയം മുഖാവരണമിട്ടുകൊണ്ട് ക്യാമ്പസ്സിൽ കടക്കാൻ പാടില്ലെന്ന് മുസ്‌ലിംസ്ത്രീകളോട് തിട്ടൂരം പുറപ്പെടുവിച്ചിരിക്കുന്നു!
- 1
- 2