മാനം തെളിഞ്ഞുവെന്ന് കരുതിയ വേളയിലാണ്
വന്നപാടെ അയാൾ തന്റെ സ്വത്വം വെളിപ്പുടുത്തി
അന്‍സാറുകള്‍ക്കും മുഹാജിറുകള്‍ക്കുമിടയില്‍
ചരിത്രാസ്വാദനം സന്ദേഹികൾ പുതുതായി വാങ്ങിയ ഭൂമിയിൽ പളളി നിര്‍മ്മിക്കാൻ പോകുന്നതിന്റെ ആമോദാതിരേകത്തിൽ മദീന മുങ്ങി. നബിയടക്കം ആരോഗ്യവും ആവതുമുള്ള വിശ്വാസികളെല്ലാം നിര്‍മ്മാണ വേലകളിലേർപ്പെട്ടു. കുബായിലെ പള്ളി നിര്‍മാണത്തില്‍ കണ്ട ആവേശവും ചടുലതയും ഇവിടെയും ദൃശ്യമായി. പ്രവാചകന്റെ നഗരത്തിലുയരാന് പോകുന്ന പ്രവാചകന്റെ പള്ളി അതിവേഗം ഉയര്‍ന്നുവന്നു.
‘അല്ലാഹുവിന്റെ ദൂതര്‍ വന്നണഞ്ഞു,
ദേശത്തിന്റെ അതിരുകള്‍ കടന്നെത്തിയ
തീരദേശത്തു നിന്നല്പം അകന്ന്
ഇതാണ് നബിയുടെ പലായനം.
ഓരോ നിര്‍ദേശത്തിനും ഒന്നല്ലെങ്കില്‍
ദുരിതപൂര്‍ണമായ ഒരിടവേളക്കുശേേഷം