“ഇതുപോലെയുള്ള ഹദീസുകള്‍ ഇനിയുമുണ്ട്” എന്ന് പറഞ്ഞു കൊണ്ടാണ് വിമർശകനായ പാതിരി, ഈ ഹദീസിന്റെ ദുർവ്യാഖ്യാനങ്ങൾക്ക് വിരാമം കുറിക്കുന്നത് ! ഇനിയുമുള്ള ഹദീസ് ദുർവ്യാഖ്യാനങ്ങളും ‘ഇതുപോലെയുള്ള’ത് തന്നെയായിരിക്കുമെന്ന് മുസ്‌ലിംകൾക്ക് നന്നായി അറിയാം. Share on: WhatsApp
സന്തോഷത്തിലും ദുഖത്തിലും നന്മ കാംക്ഷിക്കുകയെന്ന വിശ്വാസിയുടെ സമീപനത്തിന് അയാളെ പ്രാപ്തമാക്കുന്നത് അയാളുടെ പ്രാർത്ഥനകളാണ്. എല്ലാം അറിയുകയും കഴിയുകയും ചെയ്യുന്നവനിൽ ഭരമേല്പിക്കുന്നത് വഴിയാണ് അയാൾക്ക് ഈ പോസിറ്റീവ് സമീപനം സാധിക്കുന്നത്. Share on: WhatsApp
ഗോത്രങ്ങൾ സംഘങ്ങളായി ഇസ്‌ലാം സ്വീകരിക്കുകയും പ്രവാചകന് ബൈഅത്ത് ചെയ്യുകയും ചെയ്തു കൊണ്ടിരുന്നു. തുടർന്ന് ഹിജാസിന്റെ ഭൂരിഭാഗവും ഏകദൈവവിശ്വാസത്തിലേക്ക് കടന്നുവന്നു. Share on: WhatsApp
ധാർമ്മികതയുൾക്കൊള്ളുന്ന ശാസ്ത്രം; ആ ശാസ്ത്രത്തിലാണ് ലോകത്തിന്റെ പ്രതീക്ഷ. ശാസ്ത്രമാത്രവാദത്തിൽ നിന്ന് മുക്തമായ ആ ശാസ്ത്രത്തിന് മാത്രമേ ലോകത്തെ സേവിക്കാനാവൂ; ഭൂമിയിലുള്ളവരോട് കരുണ കാണിച്ച് കൊണ്ട് ഉപരിയിലുള്ളവന്റെ കാരുണ്യം പ്രതീക്ഷിക്കുന്നവരുടെ Share on: WhatsApp
മുസ്‌ലിംകൾ താമസിക്കുന്ന ഏത് പ്രദേശങ്ങളിൽ നിന്നും എത് ഇസ്‌ലാമിക രാജ്യത്തു നിന്നും അമുസ്‌ലിംകളെ പുറത്താക്കണമെന്ന് പ്രവാചകൻ (സ) പറഞ്ഞിട്ടില്ല. Share on: WhatsApp
അധാർമ്മികതകളാലുള്ള മനസ്സംഘർഷവും പീഢകളും രോഗങ്ങളുമുണ്ടാകുമോയെന്ന ഭീതിയും ജീവിതകാലത്ത് മുഴുവനും; ആസ്വദിക്കുവാനുള്ള ഒരേയൊരു അവസരമെന്ന് അവർ മനസ്സിലാക്കിയ ഈ ജീവിതം അവസാനിക്കുവാൻ പോകുകയാണല്ലോ എന്ന വേവലാതി മരണസന്ദർഭത്തിൽ Share on: WhatsApp