വിമർശനങ്ങളുടെ അലമാലകൾ ആക്രോശങ്ങളോടെ അടിച്ചു വീശുമ്പോഴും രക്ഷാ തീരം തിരയുന്ന നൗകകൾക്ക് വെളിച്ചം കാണിക്കുന്ന ദീപ്‌സ്‌തംഭം പോലെ… പതിനാല് നൂറ്റാണ്ടുകൾക്കിപ്പുറം പ്രവാചക പാഠങ്ങൾ ഇന്നും നിലനിൽക്കുന്നു. Share on: WhatsApp
നമ്മുടെ തടി തണുത്തു പോകുന്ന മരണ സമയത്ത്, ഈ സഹായിയെക്കുറിച്ച് ചിന്തിക്കുന്നത് നീട്ടി വെക്കാതെ, ഞരമ്പിലൂടെ രക്തം ഓടിക്കൊണ്ടിരിക്കുന്ന, വികാര വിചാരങ്ങൾ അനുഭവിക്കുന്ന, ശ്വാസോച്ഛ്വാസം നിലച്ചിട്ടല്ലാത്ത, ചൂടുള്ള തടിയോടെ Share on: WhatsApp
കളിക്കളം നഷ്ട്ടപ്പെട്ട ബാല്യത്തിന് പകരം വെക്കാൻ നമുക്കെന്താണുള്ളത്. തോൽവിയിലൂടെയും, ജയത്തിലൂടെയും ആർജ്ജിച്ചെടുക്കുന്ന വ്യക്തിത്വം എങ്ങിനെയാണ് നമുക്ക് നൽകാനാവുക, മറ്റുള്ളവരോട് എങ്ങിനെയാണ് പെരുമാറേണ്ടത് എന്നുള്ളത് Share on: WhatsApp
അവരിരുവരും പള്ളിയിലേക്ക് കയറി ഖലീഫക്കരികിലെത്തി കാര്യം ബോധിപ്പിച്ചു. എല്ലാം കേട്ടതിനു ശേഷം ഉമർ ഈജിപ്ത് ഗവർണ്ണറെ വിളിപ്പിച്ചു കാര്യങ്ങൾ അന്വേഷിച്ചു. ഗവർണ്ണറുടെ വിശദീകരണം കേട്ട് അൽപ്പ നേരം മൗനം പാലിച്ച ഖലീഫ പിന്നീട് സ്ത്രീയെ നോക്കി ചോദിച്ചു: Share on: WhatsApp
അല്ലാഹുവിൽ നിന്നുണ്ടാകുന്നതാണ് നന്മയും തിന്മയുമെന്നും അവയെ ഭൗതികകാരണങ്ങളുമായി മാത്രം ബന്ധപ്പെടുത്തടുന്നത് അന്ധവിശ്വാസമാണെന്നും പഠിപ്പിക്കുന്ന നബിവചനങ്ങളിൽ തന്നെ സാംക്രമികരോഗങ്ങളുടെ ഭൗതികകാരണങ്ങളിൽ നിന്ന് വിട്ടു നിൽക്കണമെന്ന Share on: WhatsApp
ചുരുക്കത്തില്‍, ഓണത്തെ കുറിച്ചുള്ള ഐതിഹ്യമെടുത്തു പരിശോധിച്ചാലും ചരിത്രം വിലയിരുത്തിയാലും ആചാരാനുഷ്ഠാനങ്ങള്‍ പഠനവിധേയമാക്കിയാലും ചെന്നെത്തുന്നത് ഓണം ഹൈന്ദവ സംസ്‌കാരവുമായി ഇഴുകിചേര്‍ന്ന ആഘോഷമാണ് എന്നതിലേക്കാണ്. Share on: WhatsApp
മതനിന്ദകർക്കെതിരെ ക്രിസ്ത്യൻ മേഴ്‌സണറിമാരും ഹിന്ദുത്വ ഭീകരരും പലപ്പോഴും ഇത്തരം ശിക്ഷാവിധികൾ സ്വമേധയാ നടപ്പാക്കിയിട്ടുണ്ട് എന്ന വസ്തുത ആർക്കാണ് നിഷേധിക്കാൻ കഴിയുക?! എന്നിരുന്നാലും Share on: WhatsApp
ചുരുക്കത്തിൽ, പ്രവാചക നിന്ദയുടെ പേരിൽ ആർക്കെങ്കിലും പ്രവാചകൻ (സ) വധശിക്ഷ നടപ്പാക്കി എന്ന് സൂചിപ്പിക്കുന്ന ഹദീസുകളും കഥകളുമൊന്നും സ്വഹീഹ് (സ്വീകാര്യതയുടെ മാനദണ്ഡങ്ങൾ പൂർത്തീകരിച്ച നിലയിൽ) വന്നിട്ടില്ല. അവയുടെ നിവേദക പരമ്പരകളിലെല്ലാം വ്യക്തമായ Share on: WhatsApp