സ്ത്രീക്കും പുരുഷനുമെല്ലാം, ലിംഗഭേദമില്ലാതെ ലൈംഗികാസ്വാദനത്തിനുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്നും പ്രസ്തുത വ്യക്തിസ്വാതന്ത്ര്യത്തിന് വിഘാതമുണ്ടാക്കുന്നവര്‍ മനുഷ്യാവകാശങ്ങളെ ധ്വംസിക്കുകയാണ് ചെയ്യുന്നതെന്നും ലോകത്തെങ്ങുമുള്ള മനുഷ്യാവകാശ പ്രവർത്തകരെല്ലാം Share on: WhatsApp
ഇരുപത്തിയൊന്ന് വയസ്സിനുമുമ്പ് ഒരു സ്ത്രീയില്‍ ലൈംഗികാസ്വാദനത്തിനുള്ള തീവ്രാഭിലാഷം ഉണ്ടാവില്ല എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട അനിഷേധ്യമായ ഒരു യാഥാര്‍ഥ്യമാണ് എന്ന നിലയിലാണ് ചിലര്‍ വിവാഹ പ്രായത്തെപറ്റിയുള്ള ചര്‍ച്ചകളില്‍ ചിറപൊട്ടിയൊഴുകുന്നത്. Share on: WhatsApp
സ്ത്രീ നഗ്നതാ പ്രദര്‍ശനങ്ങള്‍ ഇളക്കിവിട്ടിരിക്കുന്ന പുരുഷ കാമഭ്രാന്തിന്റെ അഴിഞ്ഞാട്ടം പീഡന-ബലാല്‍സംഗ-കൊലപാതകങ്ങളായി രൂപാന്തരം പ്രാപിക്കുന്ന സമകാലീന ലോകത്ത് ഈ ചിരിക്കെത്ര ആയുസ്സുണ്ടാവുമെന്ന് കാത്തിരുന്നു കണ്ടറിയാം Share on: WhatsApp
ലോകമെങ്ങുമുള്ള ക്രൈസ്തവ സഹോദരന്മാരുടെ സുപ്രധാനമായ ഒരാഘോഷദിനമാണ് ക്രിസ്‌മസ്. യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയെ അനുസ്മരിച്ചുകൊണ്ടാണ് ക്രൈസ്തവർ ഇതാചരിക്കുന്നത്. ലോകത്ത് വളരെയധികം സാമ്യതകളുള്ള രണ്ടു മതങ്ങളാണ് ക്രിസ്തുമതവും ഇസ്‌ലാം മതവും. Share on: WhatsApp
ഹദീഥുകളെന്ന പേരിൽ ഇമാം ബുഖാരി (റ) സ്വന്തമായി യാതൊന്നും രേഖപ്പെടുത്തിയിട്ടില്ല. നബി(സ)യുടേതാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ട കാര്യങ്ങൾ മാത്രമാണ് അദ്ദേഹം ക്രോഡീകരിച്ചത്. അവ നബി(സ)യിൽ നിന്നുള്ളതല്ലെന്ന് Share on: WhatsApp
എല്ലാ സമുദായങ്ങളിലും നടന്നു വരുന്ന ഒരു അനാചാരത്തെ മുസ്‌ലിംകളിൽ മാത്രം പരിമിതപ്പെടുത്തിയും, ഒറ്റപ്പെട്ട സംഭവങ്ങളെ കുത്തിപ്പൊക്കി പൊതുവൽക്കരിച്ചും മുസ്‌ലിം സമുദായത്തെ അന്യവൽകരിക്കുക മാത്രമാണ് ഈ ‘സംഘ’ങ്ങളുടെ ലക്ഷ്യം. Share on: WhatsApp
ഓറിയന്റലിസ്റ്റുകളുടെ സങ്കേതങ്ങളുപയോഗിച്ച് ഹദീഥ്നിഷേധത്തിലെത്തിയവർക്ക് പക്ഷെ, അവിടെ നിൽക്കാൻ കഴിയുകയില്ല. ഹദീഥുകളെ നിഷേധിക്കാനുപയോഗിച്ച ചരിത്രവിമർശനരീതിയുപയോഗിച്ച് ഓറിയന്റലിസ്റ്റുകൾ Share on: WhatsApp
ഭൂമിയിൽ ജീവൻ ആരംഭിച്ചത് കുറഞ്ഞത് 3.7 ബില്യൺ വർഷങ്ങൾക്ക് മുമ്പാണെന്ന് നിഗമിക്കപ്പെടുന്നു. ആദ്യത്തെ മനുഷ്യ പൂർവ്വികർ പ്രത്യക്ഷപ്പെട്ടത് ഏഴ് ദശലക്ഷം മുതൽ നാലൊ രണ്ടൊ ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണെന്നാണ് വാദിക്കപ്പെടുന്നത്. അപ്പോൾ ഇനിയും നൂറോ ആയിരമൊ വർഷങ്ങൾക്ക് ശേഷമാണ് പ്രപഞ്ചവും Share on:
ലോകാവസാനത്തെ സംബന്ധിച്ച അറിവ് തനിക്കില്ലെന്ന് ആവർത്തിച്ചാവർത്തിച്ച് പ്രഖ്യാപിക്കുന്ന മുഹമ്മദ് നബി (സ) തന്നെ അതിന്റെ സമയവും കാലവും ക്ലിപ്തമായി പ്രസ്ഥാവിച്ചു എന്ന് വാദിക്കുന്നതിലെ യുക്തിരാഹിത്യം സുവ്യക്തമാണ്. Share on: WhatsApp