വിമലീകരണം സാധ്യമാകണമെങ്കിലും നീതിയുക്തമാകണമെങ്കിലും നാനാ വിഭാഗത്തിലുമുള്ള പ്രചോദനങ്ങളും പ്രതിഫലങ്ങളും അവതരിപ്പിക്കൽ അനിവാര്യമാണ്. അഥവാ, നാനാ മേഖലകളുടേയും Share on: WhatsApp
നീതിയിൽ ഖുർആൻ പെൺ പക്ഷത്തു നിൽക്കുകയും അവരുടെ അവകാശങ്ങൾക്കായി ശക്തമായ നിയമങ്ങൾ അവതരിപ്പിക്കുകയും ചെയ്യുകയാണ് ഉണ്ടായത്. നീതിയും നന്മയും സമത്വവുമെല്ലാം ഖുർആനിൻറെ അടിത്തറാശയങ്ങളിൽപെട്ടതാണ്. നമുക്ക് ന്മയുള്ളതെല്ലാം ഖുർആൻ അംഗീകരിക്കുകയും Share on: WhatsApp
മരണാസന്നനായി കിടക്കുന്ന സമയത്ത് ഒരാൾക്ക് അന്ത്യപ്രവാചകൻ മുഹമ്മദ് നബി(സ)യുടെ നാവിൽ നിന്ന് ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന് കേൾക്കാനുള്ള ഭാഗ്യം ലഭിക്കുക, എന്നിട്ട് ആ വചനം ഏറ്റ് ഉച്ചരിക്കാനാവാതെ മരണം സംഭവിക്കുക. എത്ര വലിയ ദൗർഭാഗ്യമാണത്? സന്മാർഗം പ്രാപിക്കുക Share on: WhatsApp
മനുഷ്യൻറെ രക്ഷയുടെയും വിമോചനത്തിന്റെയും മാർഗ്ഗവും മാനദണ്ഡവുമായാണ് പരിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ടത്. സൃഷ്ടിച്ച നാഥനിൽ നിന്നുള്ള സദുപദേശങ്ങൾ എന്ന നിലയ്ക്ക് അവ കേൾക്കാനും ജീവിതത്തിൽ പകർത്താനും നാം ബാധ്യസ്ഥരാണ്. വിലകൊടുത്തു വാങ്ങുന്ന Share on: WhatsApp
“ഞങ്ങൾ കേട്ടിരിക്കുന്നു ഞങ്ങൾ അനുസരിക്കുന്നു” എന്ന് വിശ്വാസത്തോടൊപ്പം അനുബന്ധമായി വരുന്ന കരാർ പ്രഖ്യാപനം ഒരു ഘട്ടത്തിലും വിസ്മരിക്കപ്പെടാവതല്ല. നമ്മുടെ ജീവിതത്തിലുടനീളം ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും മത നിയമങ്ങൾ Share on: WhatsApp
ചില ചില്ലറ കാര്യങ്ങൾക്കും കാരണങ്ങൾക്കും വേണ്ടി മതത്തെയും അതിൻറെ ചിഹ്നങ്ങളെയും അടയാളങ്ങളെയും ഒഴിവാക്കുന്നവർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. ക്ഷണികമായ സുഖാനുഭൂതികൾക്കും സ്വാർത്ഥ താല്പര്യങ്ങൾക്കുമായി വിശ്വാസകാര്യങ്ങളെ Share on: WhatsApp
നമ്മെ ഉപദ്രവിച്ചവർ, പ്രയാസപ്പെടുത്തിയവർ, ദ്രോഹിച്ചവർ, അവർ നോമ്പുകൊണ്ട് നമുക്കുണ്ടായ മനസ്സിൻറെ നന്മയും വിശാലതയും നമ്മുടെ നല്ല പെരുമാറ്റങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയും അനുഭവിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാവട്ടെ Share on: WhatsApp