കേരളത്തെ ഭിന്നിപ്പിച്ച് വർഗീയ ദ്രുവീകരണം നടത്താൻ ശ്രമിക്കുന്ന സിനിമയ്ക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ശക്തമായ പ്രതിഷേധമുയരുന്നുണ്ട്. കാരണം ഒരു സംസ്ഥാനത്തെ മുഴുവൻ അപകീർത്തിപ്പെടുത്തുന്ന പരാമർശമാണ്
സ്ത്രീയിൽ പ്രദർശിപ്പിക്കാൻ അവളുടെ ശരീരം മാത്രമേ ഉള്ളൂ എന്നും കേവല ലൈംഗിക വസ്തുവായി പ്രദർശന വസ്തുവായി നിന്ന് കൊടുക്കൽ മാത്രമാണ് സിനിമയിൽ അവളുടെ ധർമ്മം എന്നും mainstream സിനിമാ ലോകം തന്നെ ഇങ്ങനെ പറഞ്ഞ് കൊണ്ടിരിക്കുന്നു.
ഖുർആനിലേക്ക് നാം
ദൈവമുണ്ടെന്ന് ശാസ്ത്രീയമായി
റബ്ബേ നീയാണ് വലിയവൻ നിനക്കത്രേ സർവ്വ സ്തുതികളുമെന്ന് പ്രഖ്യാപിക്കുകയാണ് നാം. പെരുന്നാൾ സുദിനത്തിലും റബ്ബിനെ ഇത്രയേറെ സ്തുതിക്കുന്നതും നന്ദിയോടെ ഓർക്കുന്നതും എന്തിനായിരിക്കും….? പ്രിയരേ, നാം ഓതിയതും
പ്രിയപ്പെട്ടവരെ പരിശുദ്ധ ഖുർആൻ നമുക്ക് പാരായണം ചെയ്യാനുള്ളതാണ്, പഠിക്കാനുള്ളതാണ്, അതോടൊപ്പം തന്നെ സ്വഹാബത്ത് അവരുടെ ജീവിതത്തിൽ അക്ഷരംപ്രതി പിൻപറ്റിയതുപോലെ ജീവിതത്തിൽ പകർത്താൻ കൂടിയുള്ളതാണ്.
നമ്മുടെ മനസ്സുകൾക്കകത്ത് മാറ്റങ്ങളും പരിവർത്തനങ്ങളും ഉണ്ടാകണമെങ്കിൽ നാം ഖുർആനിൻറെ ശ്രോതാക്കളാവണം. ഏത് കാഠിന്യമുള്ള ഹൃദയത്തെയും ഉരുക്കാനും മെരുക്കാനുമുള്ള ദിവ്യശക്തി വേദഗ്രന്ഥമായ
ചൂടുപെരുത്ത ജീവിതവഴിയിലുടനീളം
മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പിനും വളർച്ചക്കും സഹായകമാകുന്ന കാര്യങ്ങളാണ് വിധിവിലക്കുകളായി വേദഗ്രന്ഥങ്ങളുടെ ഉള്ളടക്കം. എന്നാൽ ആർത്തിയും സ്വാർത്ഥതയും വേദഗ്രന്ഥങ്ങളിലെ കൈകടത്തലുകൾക്ക് മനുഷ്യർക്ക് പ്രേരണയായി. മറച്ചുവെച്ചും മുറിച്ചുമാറ്റിയും വെട്ടി തിരുത്തലുകൾ
മനുഷ്യരുടെ കഴിവും ദുർബലതയും നന്നായി അറിയുന്ന സർവ്വശക്തനായ നാഥനിൽ നിന്നുള്ള നിയമങ്ങളാണ് വേദഗ്രന്ഥങ്ങളിലുള്ളത്. ഇന്നിന്നപ്രകാരമായിരിക്കണം എന്ന് വിശദീകരിക്കപ്പെട്ടിട്ടില്ലാത്ത കാര്യങ്ങളിൽ മനുഷ്യർക്ക് അവരുടെ സൗകര്യവും സാധ്യതകളും അനുസരിച്ച് കൈകാര്യം ചെയ്യാനുള്ള വിശാലതകൾ