ഓർമപ്പെടുത്തലുകൾ ഏറെ തന്നിട്ടും മനുഷ്യാ നീ എന്നേക്കാൾ മറന്നതായ മറ്റൊന്നും ഇല്ല. നിലാവ് ഒരിക്കലും നിദ്രക്ക് വാക്കുകൊടുത്തിട്ടില്ല. രാവ് പകലിനും വാക്കുകൊടുത്തിട്ടില്ല. ഉരുണ്ടുകൂടിയ മഴമേഘങ്ങൾ ഉറപ്പുനൽകാറില്ല പിന്നെ എങ്ങനെയാണ്
നാഗരികത നിലവിൽ വന്ന കാലം മുതൽ മതവും ധർമശാസ്ത്രങ്ങളുമെല്ലാം തിന്മയും ശിക്ഷിക്കപ്പെടേണ്ട കുറ്റകൃത്യവുമായിക്കണ്ട സ്വവർഗാനുരാഗത്തെ മനുഷ്യാവകാശത്തിന്റെ മേലങ്കി ധരിപ്പിച്ച് കുറ്റവിമുക്തമാക്കാനാണ് ആധുനിക ബുദ്ധിജീവികളും
പുരുഷന്റെയും സ്ത്രീയുടെയും കോശങ്ങൾ മുതൽ മസ്തിഷ്‌കം വരെ എല്ലാത്തിന്റെയും ഘടനയും ധർമ്മങ്ങളും നരവർഗ്ഗം അടിസ്ഥാനപരമായി ഡൈമോർഫിക് ആണെന്ന സത്യത്തിനുള്ള തെളിവുകൾ നൽകുന്നു. വസ്ത്രം ധരിക്കാൻ തുടങ്ങിയ കാലം
യാൽ എന്താണ് പ്രശ്നമെന്ന ചോദ്യത്തിനുള്ള ഉത്തരമിതാണ്. സ്വവർഗ്ഗാനുരാഗം മുതൽ ശിശുരതി വരെയുള്ള ലൈംഗികാസ്വാദനമാർഗ്ഗങ്ങളെയെല്ലാം നോർമൽ ആയി പരിഗണിക്കപ്പെടുന്ന ഒരു സാമൂഹ്യസംവിധാനത്തിൽ വളർന്നു വരുന്ന കുട്ടികൾ ഇത്തരം വൈകൃതങ്ങളിലേക്കെല്ലാം
‘പ്രകൃതിപരം’ എന്നുപറയുമ്പോള്‍ അർത്ഥമാക്കുന്നത് ജീവിയുടെ പ്രകൃതിയില്‍ തന്നെ പ്രസ്തുത കാര്യം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നുവെന്നാണല്ലോ. ജനിതകത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ക്രോമോസോമുകള്‍ക്കകത്ത് ജനിതകകോഡുകളാള്‍ രേഖപ്പെടുത്തപ്പെട്ട
സ്വവർഗ്ഗാനുരാഗം ജനിതകമാണെന്ന വാദം ആവർത്തിച്ചാവർത്തിച്ച് സത്യമാണെന്ന് വരുത്തിത്തീർത്ത മിഥ്യയാണെന്ന യാഥാർഥ്യമാണ് ഇവിടെയെല്ലാം മറനീക്കുന്നത്. സ്വവർഗാനുരാഗം ജനിതകമാണെന്ന് വാദിക്കുന്നതിനുപയോഗിക്കുന്ന സങ്കേതങ്ങളുപയോഗിച്ചാൽ
സമൂഹത്തെ ഹെറ്ററോനോർമേറ്റിവിറ്റിയിൽ നിന്ന് മുക്തമാക്കുകയും ക്വിയർനോർമേറ്റിവിറ്റിയിലേക്ക് നയിക്കുകയും ചെയ്യുന്നത് മാനവികമായ പ്രവർത്തനമാണെന്ന് വരുത്തുന്നത് ചില സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലാണ്.
എതിർവർഗ്ഗലൈംഗികതയാണ് സ്വാഭാവികമെന്ന പൊതുബോധം തകർത്ത് ഏതുതരം ലൈംഗികാസ്വാദനവും സ്വാഭാവികമാണെന്ന പൊതുബോധത്തിലേക്ക് സമൂഹത്തെ നയിക്കുക എളുപ്പമല്ലെന്ന് ജെൻഡർ പൊളിറ്റിക്സിന്റെ സൈദ്ധാന്തികന്മാർക്ക് നന്നായറിയാം.
ആൺ-പെൺ സ്വവർഗാനുരാഗങ്ങളും ഉഭയലൈംഗികതയും മുതൽ ക്വിയർ എന്ന് വിശേഷിപ്പിക്കാവുന്ന ശിശുകാമം, ബാലരതി, മൃഗരതി, ശവരതി, അഗമ്യഗമനം എന്നിവ വരെയുള്ള വൈകൃതങ്ങളായി ഇത്രയും കാലം മനുഷ്യരാശി കരുതിപ്പോന്ന സകലവിധ ലൈംഗികാഭിനിവേശങ്ങളും
തങ്ങളുടെ ഏഷ്യൻ സുഖദായകകേന്ദ്രങ്ങളായ ബാങ്കോക്കും പട്ടായയും പെനാങ്ങും മനിലയും സുരബായയും ബാലിയും മടുത്തവർ ലൈംഗികവൈകൃതങ്ങളുടെ കഴുകക്കണ്ണുകളുമായി ഇന്ത്യൻ ഗ്രാമങ്ങൾക്ക് മുകളിൽ വട്ടമിട്ടു പറക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.