ബാലുശ്ശേരിയിൽ നിന്ന് തുടങ്ങിയ ജെൻഡർ ന്യൂട്രൽ യൂണിഫോം മാനിയ ഏറെത്താമസിയാതെ കേരളം മുഴുവൻ ഒരു പകർച്ചവ്യാധിയെപ്പോലെ പരക്കും. പിന്നെയത് ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കപ്പെടും. എല്ലാം നടക്കുക പെണ്ണവകാശത്തിന്റെ
ജെൻഡർ ഡിസ്‌ഫോറിയ സാധാരണമാകുന്ന നാളെയിലേക്കുള്ള ഈ പോക്ക് ഭയാനകമാണ്. ജെൻഡർ പൊളിറ്റിക്സിന്റെ വക്താക്കളുടെ മീഡിയാ ക്യാമ്പയിനിങ് മുതൽ
ജെൻഡർ തിയറിക്കോ ക്വിയർ തിയറിക്കോ ശാസ്ത്രീയമായ അടിത്തറകളൊന്നുമില്ലെങ്കിലും അവ ആവർത്തിച്ചുകൊണ്ട് ശാസ്ത്രീയമാക്കുന്നതിന്റെ പേരാണ് ജെൻഡർ പൊളിറ്റിക്സ്. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത
ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്നത് ഹെറ്ററോനോർമേറ്റിവിറ്റിയെ തകർക്കാനാണ്; അത് തകർക്കുകയെന്നത് ജെൻഡർ പൊളിറ്റിക്സിന്റെ ലക്ഷ്യമാണ്. കുടുംബസംവിധാനത്തെ തകർക്കുകയും യാതൊരുവിധ വിലക്കുകളുമില്ലാതെ ആർക്കും എപ്പോഴും എങ്ങനെയും ലൈംഗികത
സമ്പൂർണ്ണമായ സ്ത്രീ-പുരുഷ സമത്വം നിലനിന്നാൽ ആണിനും പെണ്ണിനും മക്കൾക്കുമെല്ലാം സംതൃപ്തിയും സമാധാനവുമുണ്ടാവുമെന്ന വാദത്തിന് ഉപോൽബലകമായ വസ്തുനിഷ്ഠമോ ശാസ്ത്രീയമോ ആയ തെളിവുകളൊന്നുമില്ല. മനുഷ്യചരിത്രമോ വർത്തമാനമോ
ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന് സ്വയം തിരിച്ചറിയാൻ കഴിയാതെ ഒരാളെ വളർത്തണമെങ്കിൽ ആദ്യം അവരുടെ വസ്ത്രധാരണത്തിലെ വൈവിധ്യങ്ങൾ എടുത്ത് കളയണം. ഉപദേശം കൊണ്ട് മാത്രം കഴിയുന്നതല്ല ഇത്; അല്പം ശക്തി ഉപയോഗിക്കേണ്ടി വന്നാലും കുഴപ്പമില്ല.
എതിർവർഗ ലൈംഗികതയാണ് സ്വാഭാവികമെന്ന പൊതുധാരണയെ തകർക്കണം എന്ന ലക്ഷ്യമുണ്ട്; ആ ലക്ഷ്യത്തിലേക്ക് ലോകത്തെ കൊണ്ടുപോകണം എന്ന ആശയവുമുണ്ട്; അതിന്ന് ആൺ-പെൺ വ്യത്യാസങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വസ്ത്രം അടിച്ചേൽപ്പിക്കണമെന്ന
തന്റെ മതജീവിതത്തിന്റെ പൂര്‍ണതയ്ക്കും ലൈംഗികവിശുദ്ധിയില്‍നിന്ന് വ്യതിചലിക്കാതിരിക്കുന്നതിനും വൈവാഹികജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള സ്വാതന്ത്ര്യം മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം മതജീവിതത്തിന്റെ ഭാഗമായതിനാല്‍