ഐശ്വര്യത്തെ, അല്ലാഹു ഹൃദയത്തിലാണ്
ഈ തരത്തിലുള്ള തിരിമറികൾ ചെയ്തു കൊണ്ടാണ് ഇന്നത്തെ മുസ്ലിം സമൂഹത്തിലേക്ക് പാതിരിമാർ ഇറങ്ങിച്ചെല്ലുന്നത് എന്ന് കരുതാം. അതിനാൽ തന്നെ വിശുദ്ധ ഖുർആനിൻറെ സൂക്തങ്ങളുടെ കൃത്യമായ ആശയം
തന്റെ പാപങ്ങളെ പൊറുത്തു നൽകാനായി
അക്ബർ സാഹിബിൻറെ വിഷയാവതരണം അണ്ണാക്കിൽ കൊണ്ട വേദന സഹിക്ക വയ്യാതെ നിൽക്കുമ്പോഴാണ് ബൈബിളിൽ കുറച്ച് കടലും തിരയുമെല്ലാം ജബ്ബാർ മാസ്റ്റർ കാണുന്നത്. മുന്നും പിന്നും നോക്കിയില്ല, എടുത്തൊരു ചാട്ടം വെച്ച് കൊടുത്തു. ബൈബിളിൽ യോനാ പ്രവാചകന്റെ കഥ പറയുന്നിടത്ത് മുസ്ലിംകൾ
സാമൂഹികാരോഗ്യത്തിന്റെ മതമാനങ്ങൾ എക്കാലത്തേക്കും പ്രസക്തമാണ്. കൊന്നതും കൊല്ലപ്പെട്ടതും എന്തിനെന്ന് ഇരു കൂട്ടർക്കും അറിയാത്ത കാലഘട്ടത്തെ അന്ത്യനാളിന്റെ അടയാളമായി നബി (സ) സൂചിപ്പിച്ചത് ഇവിടെ സ്മര്യമാണ്.
പിൻഗാമികൾ സൃഷ്ടിച്ച
ഈ ചര്‍ച്ചകളെല്ലാം തന്നെ ഇസ്ലാമിക ലോകത്ത് നടന്നത് നൂറ്റാണ്ടുകള്‍ക്കു മുമ്പാണെന്നത് നാം പ്രത്യേകം ശ്രദ്ധിക്കുക. ആധുനിക ഇസ്ലാമോഫോബിക്കുകളോ, ഫെമിനിസ്റ്റുകളോ, ഇസ്ലാംവിമര്‍ശകരോ, നവനാസ്തികരോ ഒന്നും തന്നെ ജന്മംകൊള്ളുകയോ
അല്ലാഹുവിന്റെ സുന്ദര നാമങ്ങളിലൂടെ
പുരുഷൻ സ്ത്രീയിലേക്കും സ്ത്രീ പുരുഷനിലേക്കും ആകർഷിക്കപ്പെടുകയെന്നത് അല്ലാഹു നിർണയിച്ച പ്രകൃതി വ്യവസ്ഥയുടെ ഭാഗമാണ്. അതുകൊണ്ട് പ്രണയമെന്ന വികാരത്തെ ഇസ്ലാം ഉൾക്കൊള്ളുകയും അതിന്റെ പൂർത്തീകരണത്തിനായി വിവാഹമെന്ന സംവിധാനം ഏർപ്പെടുത്തുകയും
സ്രഷ്ടാവായ അല്ലാഹു തന്നെ നൽകിയ പേരാണ് ഖുർആനിനുള്ളത്. അതിന്റെ പ്രഥമ പ്രബോധകനായ നബി(സ)യുടെ മറ്റു വാക്കുകളിളിലും ഖുർആൻ എന്ന പ്രയോഗം ധാരാളം ആവർത്തിച്ച് വന്നതായി കാണാം.