നമ്മുടെ തടി തണുത്തു പോകുന്ന മരണ സമയത്ത്, ഈ സഹായിയെക്കുറിച്ച് ചിന്തിക്കുന്നത് നീട്ടി വെക്കാതെ, ഞരമ്പിലൂടെ രക്തം ഓടിക്കൊണ്ടിരിക്കുന്ന, വികാര വിചാരങ്ങൾ അനുഭവിക്കുന്ന, ശ്വാസോച്ഛ്വാസം നിലച്ചിട്ടല്ലാത്ത, ചൂടുള്ള തടിയോടെ Share on: WhatsApp
കളിക്കളം നഷ്ട്ടപ്പെട്ട ബാല്യത്തിന് പകരം വെക്കാൻ നമുക്കെന്താണുള്ളത്. തോൽവിയിലൂടെയും, ജയത്തിലൂടെയും ആർജ്ജിച്ചെടുക്കുന്ന വ്യക്തിത്വം എങ്ങിനെയാണ് നമുക്ക് നൽകാനാവുക, മറ്റുള്ളവരോട് എങ്ങിനെയാണ് പെരുമാറേണ്ടത് എന്നുള്ളത് Share on: WhatsApp
അവരിരുവരും പള്ളിയിലേക്ക് കയറി ഖലീഫക്കരികിലെത്തി കാര്യം ബോധിപ്പിച്ചു. എല്ലാം കേട്ടതിനു ശേഷം ഉമർ ഈജിപ്ത് ഗവർണ്ണറെ വിളിപ്പിച്ചു കാര്യങ്ങൾ അന്വേഷിച്ചു. ഗവർണ്ണറുടെ വിശദീകരണം കേട്ട് അൽപ്പ നേരം മൗനം പാലിച്ച ഖലീഫ പിന്നീട് സ്ത്രീയെ നോക്കി ചോദിച്ചു: Share on: WhatsApp
- 1
- 2